1977 ൽ പ്രസിദ്ധീകരിച്ച ടി. വി. ഫിലിപ് രചിച്ച യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മാർതോമ്മാ സഭാ ചരിത്രത്തെയും സഭാധ്യക്ഷന്മാരെയും അവലംബമാക്കി രചിച്ച കവിതകളും കീർത്തനങ്ങളുമാണ് കൃതിയുടേ ഉള്ളടക്കം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: യൂഹാനോൻ മാർതോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗം – പാട്ടുകൾ
1946ൽ മാർതോമ്മാ പ്രസിദ്ധീകരണ സമിതി പുറത്തിറക്കിയ മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം എന്ന കൃതിയുടെ പതിനാലാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും വിശുദ്ധ കുർബാനയുടെ ക്രമവും എപ്പിസ്കോപ്പൽ സംഘത്തിൽ നിന്നുള്ള അനുമതി പ്രകാരം സഭയിലെ പൊതു ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പതിനാലാം പതിപ്പും, എപ്പിസ്കോപ്പൽ സംഘം അംഗീകരിച്ച മൂന്നാം പതിപ്പു കൂടിയാണ് ഈ കൃതി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
1965 ൽ പ്രസിദ്ധീകരിച്ച മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഈ പുസ്തകത്തിൽ വി. മാമോദീസ, വി. വിവാഹം, പ്രസവസ്തോത്രം, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന, ഭവനവാഴ് വ് എന്നിവയുടെ ശുശ്രൂഷക്രമങ്ങൾ അടങ്ങിയിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം
1929 ൽ ഉലശ്ശേരിൽ യൗസേപ്പു കശിശ്ശായാൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ച മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പരിശുദ്ധ വിവാഹത്തിൻ്റെയും, പ്രസവസ്തോത്രത്തിൻ്റെയും, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെയും, വീടുവാഴ്പിൻ്റെയും ശുശ്രൂഷക്രമങ്ങളാണ് ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം
കവി, ഭിഷഗ്വരൻ, സാമൂഹ്യപ്രവർത്തകൻ, ടാഗോർ മാസികയുടെ സ്ഥാപകൻ എന്നീ നിലകളിൽ സമാദരണീയനായ തേവാടി നാരായണ കുറുപ്പിൻ്റെ പേരിലുള്ള തേവാടി സ്മാരക ട്രസ്റ്റിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2008ൽ ശ്രീ. ഓ. എൻ. വി. കുറുപ്പ് എഴുതി തയ്യാറാക്കിയ ഉദ്ഘാടനപ്രസംഗത്തിൻ്റെ സ്കാൻ ആണ് ഇത്.
രാജൻ കൈലാസ് , കൊല്ലം ആണ് ഈ അമൂല്യ രേഖ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1975ൽ പ്രസിദ്ധീകരിച്ച, ടി. കെ. നാരായണകുറുപ്പ് രചിച്ച ആത്മഗീതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ടി. കെ. നാരായണകുറുപ്പ് 1945 ൽ കൊല്ലത്ത് നിന്നും കുറച്ചുകാലത്തേക്ക് ടാഗോർ എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ രചയിതാവിൻ്റെ ധാരാളം മുക്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആത്മഗീതം എന്ന ഈ കൃതിയിൽ ടാഗോറിൻ്റെ ഗീതാജ്ഞലിയുടെ സ്വരലയങ്ങളുള്ള ഗദ്യ കവിതകളും മുക്തകങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
രാജൻ കൈലാസ് , കൊല്ലം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1949 ൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ച ടാഗോർ എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ നാലാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ശ്രീ. ടി. കെ. നാരായണക്കുറുപ്പ് ആണ് ഈ മാസികയുടെ പത്രാധിപർ.
മഹാകവിയുടെ മഹത്തായ ദർശനങ്ങളെയും ആശയങ്ങളെയും കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് അനുയോജ്യമാംവണ്ണം നിലനിർത്തുന്നതിനും ലോകത്തിൻ്റെ നാനാഭാഗത്തുമായി ജീവിക്കുന്ന മലയാളികളുടെ ബന്ധം നിലനിർത്തുന്നതിനുമായി തുടങ്ങിയ ശ്രേഷ്ഠസാഹിത്യമാസികയായിരുന്നു ടാഗോർ മാസിക.
രാജൻ കൈലാസ് , കൊല്ലം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1939ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ മൂന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്. നായര്‍) പിന്നീട് സഞ്ജയന് എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന് മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്റെ പ്രധാന രചനകള്‍. സഞ്ജയന് മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര് : സഞ്ജയൻ – മാർച്ച് – 01 – പുസ്തകം 03 ലക്കം 01
1937ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്. നായര്‍) പിന്നീട് സഞ്ജയന് എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന് മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്റെ പ്രധാന രചനകള്‍. സഞ്ജയന് മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്. നായര്‍) പിന്നീട് സഞ്ജയന് എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന് മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്റെ പ്രധാന രചനകള്‍. സഞ്ജയന് മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)